Friday, June 24, 2011

..മഴ പെയ്തേക്കും എന്ന് അമ്മുവിനോട് അവളുടെ അമ്മൂമ്മ പറഞ്ഞതാണ്‌ ആഖ്യാനത്തിനിടയില്‍ ആര്യ . കൂട്ടിക്കെട്ടിയത്.അവളുടെ ചിന്തയെക്കൂടി പരിഗണിച്ചു കൊണ്ട് ആഖ്യാനം മിനുക്കുകയെ വഴിയുണ്ടായിരുന്നു ള്ളൂ.ഒരു instant process ..അങ്ങനെ  കുറെയധികം സ്വതന്ത്ര പ്രതികരണങ്ങള്‍ ചാര്‍ട്ടില്‍ രൂപപ്പെട്ടു .ഭാഷയുടെ വ്യത്യസ്തത ക്കുദാഹരണങ്ങള്‍..മനോചിത്രത്തെ പ്രതിഫലിപ്പിക്കുന്നവ.
ഹാന്‍ഡ് ബുക്കില്‍ ....ആഖ്യാനത്തിലൂടെ  .ഭാഷയുടെ ഉല്‍പ്പാദനം നടക്കുമെന്നും  അവതരനത്തിനിടയില്‍ അധ്യാപിക സൃഷ്ടിക്കുന്ന ആഖ്യാന വിടവുകള്‍ വ്യവഹാര രൂപങ്ങളുടെ നിര്മിതിക്ക് വഴിയൊരുക്കുമെന്നും സൂചന.....
പക്ഷെ  ഈ പ്രതികരണങ്ങളും ....പഠനത്തെളിവുകള്‍ അല്ലെ ...ഒരു പക്ഷെ കുട്ടിയുടെ  നിരന്തര വിലയിരുത്തലിനും മാറ്റ് കൂട്ടുന്നവ ...അവ കേവലം ചാര്‍ട്ടില്‍ നിന്നാല്‍ മതിയോ .... .പ്രക്രിയ  വഴുതാനും വയ്യല്ലോ.  എന്നാല്‍ വ്യവഹാര രൂപത്തിന്‍ ഘടന പാലിക്കുന്നുമില്ല..ഇവ പലപ്പോഴും ക്ലാസ്സില്‍ ഒഴിവായിപ്പോകുന്നു ,,,എന്താണൊരു പ്രതിവിധി .?.


No comments:

Post a Comment